ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണം: പാസ്റ്ററൽ കൗൺസിൽ

കാഞ്ഞിരപ്പള്ളി: ബഫർസോൺ സീറോ ബഫർസോണായി വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്നും പട്ടയങ്ങളുടെ നിയമസാധുത റദ്ദുചെയ്യരുതെന്നും ചരിത്രസത്യങ്ങളെ തമസ്‌കരിക്കുന്ന വിവിധ ക്ലാസുകളിലെ സാമൂഹ്യ ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തലുകള്‍ക്കു വിധേയമാക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിൽ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ഷെവ. വി.സി. സെബാസ്റ്റ്യൻ അവതരിപ്പിച്ച പ്രമേയം തീരദേശജനതയുടെ ജീവിത പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നും ന്യായവില പ്രഖ്യാപിച്ചു കാർഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ചയില്‍നിന്നു കർഷകസമൂഹത്തെ സംരക്ഷിക്കണമെന്നും പാസ്റ്ററൽ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവീകരണത്തിന്‍റെ ആത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതമാകാനുള്ള ചാലകശക്തികളിലൊന്നായി പാസ്റ്ററല്‍ കൗണ്‍സില്‍ മാറണമെന്നു കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിതദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു.

കാര്‍ഷിക, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ അനുദിനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വിശ്വാസിസമൂഹം പ്രാപ്തരാകണമെന്ന് പാസ്റ്ററൽ കൗൺസിലിൽ അധ്യക്ഷതവഹിച്ച രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സഭയുടെയും സമൂഹത്തിന്‍റെയും ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള ദൗത്യമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളതെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മപ്പെടുത്തി.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം പ്രാർഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി ഡോ. ജൂബി മാത്യുവിനെ പ്രഖ്യാപിച്ചു. വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശേരി, വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയോരമേഖലകളിലെ പട്ടയം, ബഫര്‍സോണ്‍ പ്രശ്‌നങ്ങൾ, പാഠപുസ്തകങ്ങളിലെ ചരിത്രതമസ്‌കരണം, വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍, യുവതലമുറയുടെ ആഗോള കുടിയേറ്റവും വെല്ലുവിളികളും, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, രൂപത ജൂബിലി ആഘോഷപരിപാടികള്‍ എന്നിവയെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ചചെയ്തു.

ചര്‍ച്ചകളില്‍ പങ്കെടുത്ത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, റവ.ഡോ. മാത്യു പായിക്കാട്ട്, ആന്‍റണി ആലഞ്ചേരി, ജോയി വെട്ടിക്കുഴി, ഏബ്രഹാം മാത്യു, തോമസ് വെള്ളാപ്പള്ളി, ഡോ. ജോസ് കല്ലറയ്ക്കല്‍, ഏബ്രഹാം പുതുമന, മാഗി ജോസഫ്, ജോളി ജോസഫ്, പ്രഫ. സാജു കൊച്ചുവീട്ടില്‍, ജോസ് ജോസഫ് വെട്ടിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബഫര്‍സോണ്‍ സീറോ ബഫര്‍സോണായി വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്നും പട്ടയങ്ങളുടെ നിയമസാധുത റദ്ദുചെയ്യരുതെന്നും ചരിത്രസത്യങ്ങളെ തമസ്‌കരിക്കുന്ന വിവിധ ക്ലാസുകളിലെ സാമൂഹ്യ ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തലുകള്‍ക്കു വിധേയമാക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഷെവ. വി.സി. സെബാസ്റ്റ്യന്‍ അവതരിപ്പിച്ച പ്രമേയം തീരദേശജനതയുടെ ജീവിത പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരം കാണണമെന്നും ന്യായവില പ്രഖ്യാപിച്ചു കാര്‍ഷികോത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍നിന്നു കര്‍ഷകസമൂഹത്തെ സംരക്ഷിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

error: Content is protected !!